ദക്ഷവധാനന്തരം ശ്രീപരമേശ്വരന്‍ സതീസമേതം
ഋഷഭാരൂഡനായി യാഗശാലയിലെത്തുന്നതും, ദേവകളുടെ ഭക്തിപൂവ്വമായ അപേക്ഷപ്രകാരം ‘ആട്ടിന്‍തല ചേര്‍ത്തുവെച്ച് ദക്ഷനെ പുനരുജീവിപ്പിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാം’ എന്ന് ശിവന്‍ അരുളിച്ചെയ്യുന്നതുമായ ഈ രംഗം സാധാരണയായി അവതരിപ്പികുക പതിവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ